സാലറിചഞ്ചിൽ ആശയക്കുഴപ്പം: സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി

തിരുവനന്തപുരം: സാലറി ചലഞ്ചിനോട് നോ പറഞ്ഞവരുടെ ശമ്പളം വൈകുന്നു.സമ്മതപത്രം നല്കിയ ഓഫീസുകളുടെ ബില്ലുകള്‍ മാത്രമാണ് ഇപ്പോള്‍ മാറുന്നത്. രണ്ടുദിവസം മുൻപാണ് സാലറി ചാലഞ്ചില്‍ ധനവകുപ്പ് പുതിയ ഉത്തരവ് തയ്യാറാക്കിയത്. സാലറി ചലഞ്ചിനെതിരെയുളള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് പുതിയ ഉത്തരവ് തയ്യാറാക്കിയത്.
സമ്മതപത്രം വാങ്ങുന്നതിലെ ആശയക്കുഴപ്പമാണ് ശമ്പളം മുടങ്ങാനുള്ള കാരണം. ഒരു ലക്ഷം ജീവനക്കാര്‍ക്കാണ് ഇന്ന് ശമ്പളം ലഭിക്കേണ്ടിയിരുന്നത്. 5000 ബില്ലുകള്‍ മാത്രമാണ് ഇന്ന് മാറിയത്
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു