ആലുവയിൽ ദുരിതാശ്വാസ ക്യാമ്പ് കെട്ടിടം തകർന്ന് 7പേരെ കാൺമാനില്ല

കൊച്ചി: ആലുവ അത്താണിയിൽ എഴുപതോളം പേർ രക്ഷ തേടിയ കുത്തിയതോട് സെന്റ് സേവിയേഴ്‌സ് പള്ളിയുടെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത് . 7 പേരെ കുറിച്ച് വിവരമില്ലെന്ന് സ്ഥലത്തുള്ളവർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ കേന്ദ്രസേന എത്തും. പെരിയാറിന്റേയും ചാലക്കുടിപ്പുഴയുടേയും തീരത്ത് സ്ഥിതി ഗുരുതരമാണ്. കൊച്ചി മെട്രോ അമ്പാട്ടുകാവ് സ്റ്റേഷൻ വരെ വെള്ളം എത്തിയ സാഹചര്യമാണ് നിലവിൽ ഉള്ളത്. പാലിയേക്കര ടോൾ പ്ലാസ വെള്ളത്തിൽ മുങ്ങിയ നിലയിലാണുള്ളത്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു