കരുണാനിധി അന്തരിച്ചു

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം കരുണാനിധി അന്തരിച്ചു. 94വയസായിരുന്നു. വാർദ്ധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ചെന്നൈ കാവേരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടോടെ പ്രധാന അവയവങ്ങളുടെ പ്രവർത്തനം തകരാറിലായിരുന്നു.
കരുണാനിധിയുടെ മരണത്തെ തുടർന്ന് ചെന്നൈയിൽ സുരക്ഷ കർശനമാക്കി. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ ചെന്നൈയിൽ വിന്യസിച്ചു. മരണവാർത്ത അറിഞ്ഞ് നിരവധി പ്രവർത്തകരാണ് കാവേരി ആശുപത്രിക്ക് മുന്നിൽ തടിച്ച്കൂടിയത്. പ്രവർത്തകരെ നിയന്ത്രിക്കാൻ പോലിസ് ഉദ്യോഗസ്ഥർ നന്നേപാടപപെട്ടു.
-
You may also like
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
സ്വര്ണക്കടത്തുകാർ തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് മരിച്ചുവെന്ന് സൂചന: മൃതദേഹ ഡി.എന്‍.എ സാമ്യം
-
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
-
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗസംഘം ഇന്ന് ആലപ്പുഴയില്‍ എത്തും
-
കുട്ടികളെ സ്കൂളിൽ പറഞ്ഞയച്ചതിന് പിന്നാലെ യുവതി തൂങ്ങിമരിച്ചു; ഭർതൃസഹോദരിയുടെ പീഡനമെന്ന് ആരോപണം
-
അവധി പ്രഖ്യാപിച്ചതിൽ ആശയക്കുഴപ്പമുണ്ടാക്കി; രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി