സമാധാന നൊബേൽ പുരസ്കാരം: ട്രംപിന്റെ പേര് വീണ്ടും

വാഷിംഗ്ടണ്‍: നോർത്ത് കൊറിയൻ പ്രസിഡന്റ് കിം ജോഗ് ഉനുമായി ട്രംപ് നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചയും ഉത്തര കൊറിയയെ പൂർണമായും നിരായുധീകരിക്കുന്നതിന് ട്രംപ് വഹിച്ച പങ്കും കണക്കിലെടുത്തു സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അമേരിക്കൻ പ്രസിഡന്റിന്റെ പേര് നിർദ്ദേശിക്കാൻ നോർവീജിയൻ ലോ മേകേഴ്സ് തീരുമാനിച്ചു.
നോർത്ത് കൊറിയയും സൗത്ത് കൊറിയയും തമ്മിൽ നിലനിന്നിരുന്ന സംഘർഷം പൂർണമായും അവസാനിപ്പിക്കുന്നതിനു ട്രംപ് നടത്തിയ ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും ഇവർ അഭിപ്രായപ്പെട്ടു. ട്രംപ് നൊബേൽ പ്രൈസിന് യോഗ്യനാണെന്നു ദക്ഷിണ കൊറിയൻ പ്രസിഡന്റും അഭിപ്രായപ്പെട്ടിട്ടുണ്ട്.
-
You may also like
-
അൽ ഖ്വയിദ തലവനെ അമേരിക്ക വധിച്ചു; നീതി നടപ്പായെന്ന് ജോ ബൈഡൻ
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും
-
മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; തീരുമാനം രോഗവ്യാപനം കടുത്തതോടെ
-
ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരും: ഉത്തരവിറക്കി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്
-
ശ്രീലങ്കയിൽ ദിനേശ് ഗുണവർധന പ്രധാനമന്ത്രിയായി അധികാരമേറ്റു
-
ശ്രീലങ്കയിൽ പ്രക്ഷോഭം കടുക്കുന്നു; ജനങ്ങള്‍ പാര്‍ലമെന്റ് മന്ദിരം വളഞ്ഞു